Monday 13 November 2017

ലോക ചരിത്രത്തിൽ ആദ്യമായി റമളാനിൽ അതു സംഭവിക്കാൻ പോകുന്നു

ലോക ചരിത്രത്തിൽ ആദ്യമായി 2027 ലെ റമളാനിൽ അതു സംഭവിക്കാൻ പോകുന്നു
2027 ഫിബ്രവരി 7 അതായത്,
2027 ലെ റമളാൻ 1 നു ചന്ദ്രഗ്രഹണവും, 2027 ഫിബ്രവരി 20 നു അതായത്
2027 ലെ റമളാൻ പകുതിയോട് അടുപ്പിച്ച് സൂര്യ ഗ്രഹണവും നടക്കാൻ പോവുന്നു
ലോക മുസ്ലിമീങ്ങൾ വളരെ ആകാംശയോടെ കാത്തിരിക്കുന്നു 2027 ലെ റമളാൻ ഇനി 10 വർഷം മാത്രം ബാക്കി.
മുത്തു നബി (സ) തങ്ങള് പറഞു: “ഇമാം മഹ്ദി വരുന്നതിനു മുൻപ് ഒരു അടയാളം വരാനുണ്ട് ഇവിടെ. അള്ളാഹു ഈ ലോകം സൃഷ്ടിച്ചതു മുതൽ ഇതു വരെ അതുണ്ടായിട്ടില്ല.
ഇമാം മഹ്ദി വരുന്നതിന് തൊട്ടു മുൻപുള്ള റമളാൻ മാസത്തിൽ ആദൃ ദിവസം ചന്ദ്ര ഗ്രഹണം ഉണ്ടാകും റമളാൻ പകുതിയിൽ സൂരൃ ഗ്രഹണവും ഉണ്ടാവും.”
“എൻറ്റെ സമുദായം1500 വർഷം കടന്നു പോകുകയില്ല” (മുഹമ്മദ്‌ നബി സ. അ).
നാം ഇന്നു ജീവിക്കുന്നത് ഹിജ്റ വർഷം 1436 ലാണ്. ഈ നൂറ്റാണ്ട് തീരാൻ ഏതാനും വർഷങ്ങൾ മാത്രം.
മറ്റൊരു ഹദീസിൽ മുഹമ്മദ്‌ നബി (സ.അ) പറയുകയാണ്: “ആദം നബി മുതൽ ലോകാവസാനം വരെ ഭൂമിയുടെ ആയുസ്സ് 7000 വർഷമാണ്‌”.
മുഹമ്മദ് നബി വരെ 5600 വർഷം കടന്നു  പോയി. ശേഷിക്കുന്നത് 1400 വർഷം. നാം ജീവിക്കുന്നത് 1400 ആം നൂറ്റാണ്ടിലാണ്. അതായത് അവസാന നൂറ്റാണ്ട്.
ലോകാവസാനത്തിനു മുന്നോടിയായി നബി തങ്ങൾ  എണ്ണിപ്പറഞ്ഞ ചെറിയ അടയാളങ്ങളിൽ ഭൂരിഭാഗവും നടന്നു കഴിഞ്ഞു, ചിലത് ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു.
എന്നാൽ ഈ നൂറ്റാണ്ടിൽ നടക്കാൻ പോകുന്ന ചെറിയ അടയാളങ്ങളുടെ അവസാനവും വലിയ അടയാളങ്ങളുടെ തുടക്കവുമാണ് മഹ്ദി ഇമാമിൻറ്റെ വരവ്.
ഭൂകമ്പങ്ങളും, അഗ്നിപർവത സ്ഫോടനങ്ങളും, യുദ്ധങ്ങളും, ലോകം മുഴുവൻ ആർക്കും തടയാൻ കഴിയാത്ത ഒരു ഫിത്’ന വ്യപിക്കുമെന്നു നബി തങ്ങൾ വിശേഷിപ്പിച്ച ഭീകര ആക്രമണങ്ങളും, നിരപരാധികളായ ജനങ്ങൾ കൊല്ലപ്പെടലും, കാലാവസ്ഥ മാറ്റങ്ങളും, എല്ലാം മഹ്ദി ഇമാമിന്റെ വരവിനു മുമ്പുണ്ടാകുന്ന അടയാളങ്ങളാണ്.
ഇറാഖും, സിറിയയും, യെമെനും, ഫലസ്തീനും, ഒക്കെ ഉൾക്കൊള്ളുന്ന ഷാമും ഈജിപ്തും ആക്രമണങ്ങളും യുദ്ധങ്ങളും കാരണം ദരിദ്ര രാജ്യങ്ങളാകുമെന്നും നബി(സ.അ ) തങ്ങൾ 1400 വർഷങ്ങൾക്ക് മുമ്പ് പറഞ്ഞത് ഇന്നു പുലർന്നിരിക്കുകയാണ്.
സൂര്യനിൽ ഊർജ്ജ ഉൽപ്പാദനം ഗണ്യമായി കുറഞ്ഞു വരികയാണെന്നും സൂര്യൻറ്റെ നാശത്തിനു അത് കാരണമാകുമെന്നും നാസ പറഞ്ഞു കഴിഞ്ഞു.
ഇന്ത്യയുടെ ചില ഭാഗങ്ങളിലും പാകിസ്ഥാനിലും ഉണ്ടായ സൂര്യ താപം  കാരണമയുണ്ടായ മരണങ്ങളും സൂര്യനിലെ ഈ മാറ്റങ്ങളാണ് നമുക്ക് മനസ്സിലാക്കി തരുന്നത്.
മുസ്ലിമേ സമയം പാഴാക്കാനില്ല…
50000 കൊല്ലം മഹ്ഷറയിൽ വിചാരണയ്ക്ക് നിൽക്കണമെന്നു ഖുർആനിൽ പറഞ്ഞിടത്തേക്ക് നാമെല്ലാവരും ഓടിയടുത്തു കൊണ്ടിരിക്കുകയാണ്.
അതിനേക്കാൾ അടുത്ത് നാമോരോരുത്തരുടെ മരണവും. അള്ളാഹു നമ്മെ സൃഷ്ടിചിട്ടുള്ളത് അവനു ഇബാദത്ത് ചെയ്യാൻ വേണ്ടി മാത്രമാണ്
സൂരൃൻ പഠിഞ്ഞാർ  ഉദിക്കുക.
ഈസാ നബിയുട കാലശേഷം യഹ്ജാജ് എന്ന ആൾ ഈ ലോകം ഭരിക്കുംആറു പേർ ഈ ലോകം ഭരിക്കും. ആ സമയത്ത് വീണ്ടും കുഴപ്പങ്ങൾ ഉണ്ടാവും. ഈ ലോകം ഇമാം മഹ്ദി വരുന്നതിനു മുൻപ് എങ്ങനെ ആയിരുന്നോ ആ അവഥയി ലേക്ക് പോവും. ഒരു ‘വലിയ പെരുന്നാൾ’ ദിനത്തില്‍ എല്ലാവരും ഇഷാ നിസ്കാരത്തിനു ശേഷം എല്ലാവരും കിടന്നുറങ്ങി. പിറ്റേന്ന് സൂര്യൻ ഉദിക്കുന്ന സമയം സൂര്യനെ കാണാനില്ല. അന്ന് ലോകം കൂരാ കൂരിരുട്ട് ആയിരിക്കും. അന്ന്  പ്രകാശം ഉണ്ടാകുന്ന ഒരു വസ്തുവും പ്രകാശിക്കില്ല. തീ കത്തികാൻ നോക്കിയാൽ കത്തില്ല. മുഹമ്മദ്‌ നബി(സ) പറഞ്ഞു. “മനുഷ്യൻ വിശന്നു നിലവിളിക്കുമ്പോൾ . .72 മണിക്കൂർ കഴിയുമ്പോൾ സൂര്യൻ പടിഞ്ഞാറ് നിന്നും ഉദിക്കും. സൂരൃൻ പടിഞ്ഞാറു ഉദിച്ചു കഴിഞ്ഞാൽ പിന്നെ അള്ളാഹു പശ്ചാതാപം സ്വീകരിക്കുന്നതല്ല. സൂര്യൻ പകുതി വരെ വന്നു അത് തിരിച്ചു പടിഞ്ഞാറ് പോകും.
ദാബ്ബത്തുൽ അർള് എന്ന മൃഗം വരുക.
അറഫ മൈതാനിയിൽ ഒരു ഭൂകംബം ഉണ്ടാകും. ഭൂമിയുടെ അടിയിൽ നിന്നും ദാബ്ബത്തുൽ അർള്എന്ന മൃഗം പുറത്തു വരും.
അത് മനുഷൃരോട് സംസാരികും
അതിൻറ രൂപം.
തല കാളയുടെ തലപോലെ.
കണ്ണ് പന്നിയുടെ പോലെ.
ചെവി ആനയുടേതുപോലെ.
മുതുക് ഒട്ടകപക്ഷിയുടെ പോലെ.
നെഞ്ച് സിംഹത്തിൻറതുപോലെ…!
നിറം പുള്ളിപുലിയുടേത് പോലെ.
അരകെട്ട് പൂച്ചയുടേത് പോലെ.
വാൽ ആടിൻറ വാൽ പോലെയും.
നട്ടല്ല് കഴുതയുടേത് പോലെയും
രണ്ട് സന്ധികൾ തമ്മിൽ 12 അടി നീളം ഉള്ള ഒരു മൃഗമാണിത്.
അതിന്റെ വലതു കയ്യില്‍ മൂസാ നബിയുടെ (മോശ) വടിയും. ഇടതു കയ്യില്‍ സുലൈമാൻ നബിയുടെ (സോളമൻ) മോതിരവും ഉണ്ട് .
ആ ജീവി ഭൂമിയില്‍ മുഴുവൻ ചുറ്റി നടകും.
സത്യവിശ്വാസിയുടെ മുഖത്ത് വടി കൊണ്ടു തടവും. അപ്പോൾ അവരുടെ മുഖം പ്രകാശിക്കും
അല്ലാത്തവരെ കാണുമ്പോൾ മോതിരം കൊണ്ട് തടവും. അപ്പോള്‍ അവരുടെ മുഖം കറുത്ത് പോവും.
അങ്ങനെ മനുഷ്യരെ രണ്ടു വിഭാഗം ആകി മാറ്റും.
കഅബ പൊളിക്കപെടും.
60000 ആളുകള്‍ കഅബ മുതല്‍ ജിദ്ദ കടൽ ഇടുക് വരെ നീണ്ടു നിൽകും. ഓരോ കല്ലും ഇളകി വരി വരിയായി നിൽകുന്ന അവര്‍ ജിദ്ദ കടലിടുക്കിലേക്ക് എറിയും.
കഅബയുടെ മുകളിൽ കയറി ആദ്യത്തെ കല്ല് ഇളകുന്ന ആൾ പൊക്കം കുറഞ്ഞ ഒരു കുള്ളൻ
ആരിക്കും. അവന്റെ കാലിന്റെ ഉപ്പുറ്റി മുൻപോട്ടും വിരലുകള്‍ പിറകോട്ടും ആയിരിക്കുമെന്ന് മുത്തുനബി(സ) പറഞ്ഞു.
കഅബ പൊളിച്ചാൽ പിന്നെ നിസ്കാരമില്ല. അവസാനം പരസ്പരം കാണാൻ പറ്റാത്ത ഒരു കറുത്ത പുക ഈലോകം വന്നു പൊതിയും.
ആകാശം തെളിയുമ്പോഴേക്കും സത്യവിശ്വാസികളുടെ ജീവൻ പോയിരിക്കും ഒരു വെള്ളിയാഴ്ച അള്ളാഹു ഇസ്റാഫീൽ(അ) (മാലാഖ) യോട് സൂർ എന്ന കാഹളത്തിൽ ഊതാൻ പറയും. ആദ്യ ഊത്തിൽ ഈ ലോകം തകർന്നു തരിപ്പടമാവും.
ഒരു വെള്ളിയാഴ്ച്ചയാണ് ലോകം അവസാനിക്കുക. (ജീവിതത്തിൽ ഒരിക്കല്‍ പോലും കള്ളംപറയാത്ത കരളിന്റെ കഷ്ണമായ മുത്തു മുഹമ്മദ്‌ മുസ്തഫാ തങ്ങൾകേ ഇങ്ങനെ പ്രവചിക്കാൻ കഴിയൂ..
“അള്ളാഹുവിൻറ ഹബീബായ റസൂലേ…. അങ്ങയുടെ മേൽ സലാത്തും സലാമും
സദാസമയം വർഷിക്കട്ടെ”

വായിച്ചു കഴിഞ്ഞാൽ ഷെയർ ചെയ്യാന്‍ മറക്കരുത്.

No comments:

Post a Comment